കണ്ണീരിന്‍റെ ആഴത്തില്‍മുക്കിയാണ് നിന്നെ ഈ ശിലയിലിരുത്തിയത്. നനഞ്ഞ്നനഞ്ഞ് പുറമുണക്കി എന്തെല്ലാംകൊത്തുപണികള്‍ചെയ്തു എന്നിട്ടും അവിടെയിരിക്കാതെ പൊടിഞ്ഞ്പൊടിഞ്ഞ് നീ എന്നിലേക്കുതന്നെ മടങ്ങിപ്പോരുന്നു.
നിന്നെ ഓര്‍ത്തെടുക്കുമ്പോള്‍ മുളയ്ക്കാത്ത ഒരു ചെടിയില്‍ വിരിയാത്ത ഒരു പൂവിനെ കാണുന്നുണ്ട് ഞാന്‍.